ഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തിങ്കളാഴ്ച തമിഴ് നടൻ രജനീകാന്തിന് ദാദാ സാഹിബ് ഫാൽക്കെ അവാർഡ് സമ്മാനിച്ചു. ഈ പ്രത്യേക പുരസ്കാരം തന്റെ ഉപദേഷ്ടാവ് ചലച്ചിത്ര സംവിധായകൻ കെ ബാലചന്ദർ, സഹോദരൻ സത്യനാരായണ റാവു കെജ്രിവാൾ, സുഹൃത്ത് ബസ് ഡ്രൈവർ രാജ് ബഹാദൂർ എന്നിവർക്ക് സമർപ്പിക്കുമെന്ന് രജനികാന്ത് സ്വീകരണ പ്രസംഗത്തിൽ പറഞ്ഞു.
എനിക്ക് നൽകിയ ഈ പ്രത്യേക പുരസ്കാരം എന്റെ ഗുരു സംവിധായകൻ കെ. ബാലചന്ദർ അവർകൾക്ക് സമർപ്പിക്കുന്നു. ഞാൻ അദേഹത്തെ എന്നും നന്ദിയോടെ ഓർക്കും. എന്റെ സഹോദരൻ സത്യനാരായണ റാവു കെജ്‌രിവാൾ എനിക്ക് ഒരു പിതാവിനെപ്പോലെയാണ്.എന്റെ മനസ്സിലെ ആത്മീയഗുണങ്ങൾ നിലനിൽക്കുവാനായി പരിപോഷിപ്പിച്ചതിനാൽ ഈ പുരസ്‌കാരം ഞാൻ അദ്ദേഹത്തിനും സമർപ്പിക്കുന്നു.
അടുത്തതായി ഞാനിവിടെ ഓർക്കുന്നു, ഞാൻ ബസ് കണ്ടക്ടറായിരിക്കുമ്പോൾ എന്റെ അഭിനയശേഷി ആദ്യമായി കണ്ടെത്തി സിനിമാരംഗത്തേക്ക് വരാൻ എന്നെ പ്രോത്സാഹിപ്പിച്ചത് എന്റെ അടുത്ത സുഹൃത്തും കർണാടക സ്റ്റേറ്റ് ബസ് ഡ്രൈവറുമായ രാജ്ഭഗദൂർ ആയിരുന്നു. ഈ അവസരത്തിൽ എന്റെ ആരാധകരോട് ഞാൻ കടപ്പെട്ടിരിക്കുന്നു ആരാധകർക്ക് നന്ദി പറഞ്ഞ രജനികാന്ത് യാത്ര പറഞ്ഞുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്. ഭാര്യ ലതയും മകൾ സൗന്ദര്യയും രജനികാന്തിനൊപ്പം ഉണ്ടായിരുന്നു.
Rajnikanth received eight Dada Sahib Phalke Awards in memory of his friend and Karnataka state bus driver Raj Bahadur