യാത്രക്കാരുടെ ജീവന്പൂ പുല്ല് വില കൽപ്പിച്ച് ഒരാൾ പൊക്കത്തിൽ കിടന്ന വെള്ളത്തിൽ വണ്ടിയിറക്കി,വണ്ടി ഒഴുകി പൂഞ്ഞാർ പള്ളിയുടെ മുന്നില്‍ താങ്ങി നീക്കുകയും നാട്ടുകാർ രക്ഷകരാകുകയും ചെയ്ത സംഭവത്തിൽ നടപടി യെടുക്കപെട്ട ഡ്രൈവർ സർക്കാരിനെ ട്രോളി സമൂഹമാധ്യമത്തിൽ.
ഉരുള്‍പൊട്ടി വെള്ളം വന്ന് വണ്ടി നിന്നു പോയതാണെന്ന് വെള്ളക്കെട്ടില്‍ മുക്കാലും മുങ്ങിയ കെ എസ് ആര്‍ടിസി ബസിലെ ഡ്രൈവര്‍ ഡിപ്പാർട്ട് മെന്റിന് നൽകിയ വിശദീകരണം. കെസ് ആര്‍ടിസിയ്ക്ക് നല്‍കിയ വിശദീകരണത്തിലാണ് ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നത്. മേലുദ്യോഗസ്ഥര്‍ക്ക് എതിരെയും ശ്കതമായ വിമര്‍ശനമാണ് ഡ്രൈവര്‍ ഉന്നയിക്കുന്നത്. ഒരു അവധി ചോദിച്ചാല്‍ തരാത്തവര്‍ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ.
താന്‍ വീട്ടുകാര്യങ്ങള്‍ നോക്കി 'ടിഎസ് നം. 50 ല്‍ ( കള്ള് ഷാപ്പ് നമ്പര്‍) പോയി സുഖിച്ച് വിശ്രമിക്കട്ടെ എന്നും ജയദീപ് വ്യക്തമാക്കുന്നു. സൂപ്പര്‍ ഹിറ്റായ വാര്‍ത്ത പത്രത്തിലും. ഒരു അവധി ചോദിച്ചാല്‍ തരാന്‍ വലിയ വാലായിരുന്നവന്‍ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കില്‍ അവന്‍ ഓടിക്കട്ടെ. അവനൊക്കെ റിട്ടയര്‍ ചെയ്തു കഴിയുമ്പോള്‍ അറ്റാക്ക് ഒന്നും വരാതെ ജീവിച്ചിരുന്നാല്‍ വല്ലോ സ്‌കൂള്‍ ബസോ, ഓട്ടോറിക്ഷയോ , ഓടിച്ച് അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാക്ടീസാകട്ടെ. ഞാന്‍ വീട്ടുകാര്യങ്ങള്‍ നോക്കി ts no. 50 ല്‍ ഉം പോയി സുഖിച്ച് വിശ്രമിക്കട്ടെ ഇയാൾ എഴുതുന്നു
Go to the shop and enjoy yourself, let the person who took the action run, if you learn to drive, you can cut when you retire;